പർവതനും നാരദനും ഋഷികൾ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
പ്പറ്റിപ്പാടുകി,ഷ്ടന്മാരേ;
പൈതലെപ്പോലിനിയിപ്പിൻ,
ഗീതി – ഹവ്യങ്ങളാൽ നിങ്ങൾ! 1
ക്കുന്നു, പിഴിഞ്ഞിന്ദുവിനെ,
ദേവരക്ഷകനെ, സ്തുതി-
ഭാവിതനെ, മാദകനെ! 2
മിന്നീരൂക്കിന്ന,മീത്തിന്നും;
ഇന്നീർ ദേവഗണത്തിന്നു
നന്നായ് മധുരിപ്പതാകും! 3
ക്കിന്ദോ, ഭവാൻ ഗവാശ്വത്തെ;
എന്നാൽ,ബ്ബലവാനേ, ഞാൻ നിൻ-
വെൺനീർ ഗവ്യത്തോടു ചേർക്കാം! 4
ഞങ്ങളുടെ മാടിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങാളുകൾക്കേകുകൊ,ളി! 5
ത്തിന്മൻ കള്ളനദേവനെ
പോക്കുക, കീഴമർത്തിന്ദോ;
നീക്കുക, നീ ദ്രോഹികളെ! 6
[1] മത്തിന്ന് – ദേവകൾക്കു മത്തുളവാക്കാൻ. ഇഷ്ടന്മാരേ – സഖാക്കളായ ഋത്വിക്കുകളേ. പൈതലെപ്പോലെ – കുഞ്ഞിനെ ആഭരണങ്ങൾകൊണ്ടും ഭോജ്യങ്ങൾകൊണ്ടുമെന്നപോലെ, നിങ്ങൾ പവമാനസോമത്തെ ഗീതിഹവ്യങ്ങളാൽ (സ്തിതിച്ചും ക്ഷീരാദി ചേർത്തും) ഇനിയിപ്പിൻ, മധുരീകരിയ്ക്കുവിൻ.
[2] തായ്, തള്ളപ്പയ്യ്, കുട്ടിയെ നക്കിമിനുക്കുമല്ലോ; അതുപോലെ, തായ് – തണ്ണീർ – പിഴിഞ്ഞ ഇന്ദുവിനെ മിനുക്കുന്നു, മിന്നിയ്ക്കുന്നു. സ്തുതിഭാവിതൻ – സ്തോത്രഭൂക്ഷിതൻ.
[3] ഊക്കിന്നമീത്തിന്നും – വേഗത്തിന്നും ദേവപാനത്തിന്നുമുള്ളതാണു്.
[4] വെൺനീർ – വിശുദ്ധമായ നീർ.
[5] മാടിൻപതേ – മാടുകളുടെ സ്വാമിൻ. ഒളി – വെളിച്ചം.