അംഗിരോഗോത്രൻ അമഹീയു ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (കേക.)
നിന്നുടെയാ നീർ തൂകുകിന്ദോ, നീയമീത്തിന്നായ്! 1
ക്കശ്വദൻ ഭവാനിന്ദോ, നൂറുനൂറന്നങ്ങളും! 3
നീരലകളാൽസ്സോമ, നല്കുകെ,ങ്ങൾക്കു സുഖം! 5
സൽപുത്രനെയുമെങ്ങൾക്കെത്തിയ്ക്ക, കൊറ്റും സ്വത്തും! 6
സൂരരശ്മികളൊടും, വായുവിനൊടും ചെമ്മേ; 8
കുന്നിച്ചൊരന്നമിവ കൈക്കലാക്കുന്നൂ, ഭൂമി! 10
മരുത്തുക്കൾക്കും, വരുണന്നുമായ്ദ്ധനദ, നീ! 12
പ്പെട്ടതായ്, പ്രഹർത്താവാം സോമത്തിലെത്തും, വാനോർ! 13
കന്നിനെക്കറക്കാപ്പൈപോലെ, നമ്മുടെ ഗീതി! 14
പൊഴിയ്ക്ക, പെരുതന്നം; വായ്പിയ്ക്ക, വർണ്ണ്യം തണ്ണീർ! 15
രാ വരേണ്യമാമന്നമിങ്ങൊഴുക്കുക, ഭവാൻ! 19
പോർകളിൽച്ചെല്ലും; ഗോവെത്തരു,മശ്വത്തെത്തരും! 20
മുഴുതണ്ണീർകൾ നിരോധിച്ച വൃത്രനെക്കൊല്വാൻ! 22
നിർന്നിദ്രനാക, ഭവാൻ സോമമേ, കർമ്മങ്ങളിൽ! 24
മൊഴുകീടുന്നൂ, സോമമിന്ദ്രന്റെ പദം പൂകാൻ! 25
പരരെക്കൊല്ലൂ; നൽകൂ, വീരവദ്യശസ്സും നീ! 26
മാനമാം നിന്നെത്തടുക്കില്ല, നൂറെതിരാളും! 27
പേർ പാകുകെ,ങ്ങൾക്കൂരിൽ; ക്കൊല്ക, മാറ്റരെയെല്ലാം! 28
ക്കാക്കുകെ,ങ്ങളെ നീയേവന്റെയും പഴി പോക്കി! 30
[1] ഇന്ദ്രൻ ചെയ്ത പുരഭഞ്ജനം നീരിൽ ഉപചരിച്ചിരിയ്ക്കയാണു്. അമീത്തിന്നായ് – ഇന്ദ്രന്നു കുടിപ്പാൻ.
[2] മുൻപദ്യത്തിലെ തകർത്തു എന്ന ക്രിയാപദം ഇതിലും ചേർക്കണം.
[4] ചങ്ങാതം = സഖ്യം.
[7] പരോക്ഷോക്തി: ഇവൻ – സോമം.
[9] പ്രത്യക്ഷോക്തി: ഞങ്ങൾതൻ – ഞങ്ങളുടെയാണു്, അനിലനും( = വായുവും) മറ്റും.
[10] ഉയർജന്മം = ഉൽക്കൃഷ്ടജനനം. വിണ്ണിലെ – ഇതൊക്കെ സ്വർഗ്ഗത്തിലാണിരിയ്ക്കുന്നതെങ്കിലും, ഭൂമി കൈക്കലാക്കുന്നു.
[11] ഇവനാൽ – സോമത്തെക്കൊണ്ടു ഞങ്ങൾ മനുഷ്യഭോജ്യങ്ങളെല്ലാം നേടുമാറാകണം.
[12] എങ്ങൾക്കീജ്യൻ – ഞങ്ങളാൽ യജിയ്ക്കപ്പെടേണ്ടവൻ.
[13] തണ്ണീർ വിട്ടതു് – വെള്ളത്തിൽനിന്നെടുക്കപ്പെട്ടതു്. പ്രഹർത്താവാം – ശത്രുക്കളെ പരിക്കേല്പിയ്ക്കുന്നതു്. സോമത്തിലെത്തും – സോമത്തിന്റെ പക്കൽ വന്നുചേരും.
[14] അതിനെ – സോമത്തെ. കറക്കാപ്പൈ – കറക്കാഞ്ഞതിനാൽ കിട്ടിൽ പാൽ കെട്ടിനില്ക്കുന്ന പയ്യ്. ഗീതി – സ്തുതി.
[15] വർണ്ണ്യം = വർണ്ണിയ്ക്കേണ്ടുന്ന.
[16] അവക്ലപ്തമായ് = ഉണ്ടാക്കപ്പെട്ട. അശനി = ഇടിവാൾ.
[17] കവിച്ചു – പിന്നീട്ട്.
[18] തെളിയിപ്പൂ – കാണുമാറാക്കുന്നു.
[20] അമിത്രനാം വൃത്രനെ – ദ്രോഹിയ്ക്കുന്ന ശത്രുവിനെ.
[21] അദ്യ = ഇപ്പോൾ. പരുന്തുപോലെ – പരുന്തു്, അതിന്റെ കൂട്ടിലെന്നപോലെ.
[23] സത്സുതർ – നല്ല പുത്രരോടുകൂടിയവരായ എങ്ങൾ സ്വത്ത് (ശത്രുധനം) അടക്കാവൂ. മെത്തിയ്ക്ക – വർദ്ധിപ്പിച്ചാലും.
[24] ചെന്നു കൊല്ലാവൂ – ശത്രുക്കളെ ചെറുത്തു വധിയ്ക്കുമാറാകണം. നിർന്നിദ്രൻ – ഉണർവുറ്റവൻ. കർമ്മങ്ങളിൽ – ഞങ്ങളുടെ.
[25] അഴൽ ചേർപ്പോർ – ഉപദ്രവിയ്ക്കുന്നവർ.
[26] പരർ = ശത്രുക്കൾ. വീരവദ്യശസ്സ് = വീരരോടുകൂടിയ യശസ്സ്; പുത്രരെയും യശസ്സും.
[27] ദാനതൽപരനായ് – ഞങ്ങൾക്കു തരാൻവേണ്ടി. നൂറെതിരാളും അനേകവിരോധികളും
[28] എങ്ങൾക്കു് ഊരിൽ (നാട്ടിൽ) പേർ പാകുക – യശസ്സുണ്ടാക്കിയത്.
[29] ഇന്നിന്റെ = ഈ നിന്റെ.
[30] വീക്കുവാൻ – ശത്രുക്കളെ പ്രഹരിപ്പാൻ, കൊല്ലാൻ. ഏവന്റെ പഴി പോക്കി – ഏതൊരുത്തന്റെയും നിന്ദനത്തിൽനിന്നു കാക്കുക, രക്ഷിച്ച.