[പാവങ്ങളുടേയും ദുഃഖിതരുടേയും തിക്താനുഭവങ്ങളുടെ ഗായകനാണു് ഫ്രാംസ്വാ കൊപ്പെ]
ളെരിയിപ്പു വല്ലാതെയെന്നോ?
പനിനീർപ്പൂ കാണുമ്പോളാർപ്പു ഞാൻ നാഥന്റെ
പരിശുദ്ധ ഫലാതലത്തെ. [1]
കതിർചിന്നും താരത്തെ ക്കാൺകയെൻ കണ്ണുകൾ
കനിയുന്നതെന്തിനാണെന്നോ?
അകലത്തു താരത്തെ ക്കാൺകവേ നാഥന്റെ
അതിദീപ്രനോട്ടം ഞാനോർപ്പൂ.
പുതുവസന്തത്തിൽ ത്തിരിച്ചു വന്നെത്തുവാൻ
കുരുവിയിത്തീരം വിടുമ്പോൾ
മരണത്തിലെന്നപോലെന്തിനെൻ ചേതന
ചിറകിട്ടടിച്ചിടുന്നെന്നോ?
മറുനാടുപൂകും കുരുവിയെക്കാൺകെ യെൻ
വിരഹത്തെയോർപ്പു ഞാനയ്യോ!
ROMANCE–L’EXILEE
നാമുഖ മനോഹര സൗരഭം സ്മരിക്കുന്നു.
ചോലയിൽ സതൃഷ്ണനായ് ചുണ്ടടുപ്പിക്കേ സ്നിഗ്ദ്ധ
ലോലമക്കപോലത്തിൻ തണുപ്പു ഞാനോർമ്മിപ്പൂ
(ജി. — അന്വേഷണം)
വെണ്മയിലെന്നെന്നും വിസ്പുടമായ്
(ബാലാമണിയമ്മ — ചിദ്രസവർഷിയാം കാർമേഘം നീ)
സാരിത്തുമ്പൊന്നിളകവേ
വ്യോമഭിത്തിമേൽ താരകം തവ
ഹേമദീപം കൊളുത്തവേ
(ചങ്ങമ്പുഴ — ബാഷ്പോപഹാരം)
നേരിട്ടുകാണാമിരുണ്ട നിശകളിൽ
നിത്യവുമെന്റെ തണുത്ത നിരാശവ–
ന്നെത്തിടും മൂടൽമഞ്ഞായി നിൻ വീഥിയിൽ
(ചങ്ങമ്പുഴ — വിയോഗഭൂവിൽ)
ത്തങ്കച്ചിലമ്പൊലി സംക്രമിക്കേ
(ചങ്ങമ്പുഴ — സൗന്ദര്യപൂജ)
സാത്വിക സ്നേഹസുഗന്ധം
ഹാ കാൺമു മാമലതോറും–ഞാൻ നി–
ന്നേകാഗ്രശാന്തമാം ധ്യാനം
വീർപ്പിടും തൈക്കുളിർക്കാറ്റിൽ–ക്കൂടി
യേല്പുഞാൻ നിന്മൃദുസ്പർശം
(ചങ്ങമ്പുഴ — മൂടുപടം മാറ്റൂ)
സ്സുരപഥമൊന്നു തെളിയുമ്പോൾ
നുകരുന്നുണ്ടെന്റെ നയനങ്ങൾ തവ
ഹൃദയവേദിതൻ പരിശുദ്ധി
(ഇടപ്പള്ളി — രാഗാഞ്ജലി)
മുറ്റിത്തഴച്ചിതു തന്മന:ശുദ്ധികൾ
മൊട്ടിട്ടു തന്മനസ്സൗന്ദര്യ, മൊട്ടവൾ
നട്ടുവളർത്തിയ മുറ്റത്തെ മുല്ലയിൽ
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യദേവത)
ക്കളകള കോകിലനിസ്വനത്തിലും ഞാൻ
തെളിവൊടിടയിൽ നീയുരക്കുമോരോ
കളിമൊഴിയുണ്ടിത കേട്ടിടുന്നു നീളേ
(കെ. കെ. രാജാ — ചില പത്നീസ്മരണകൾ)
ത്തിരയാതില്ല ഞാനൊരിടത്തും
ഉഴറുന്ന കാറ്റിൽ നെടുവീർപ്പു കേൾക്കാം
പുതുനിലാവിൽപ്പുഞ്ചിരി കാണാം.
(കെ. മാധവിയമ്മ — അനുഭൂതി)
പാറി പൂമ്പാറ്റകൾ പുഞ്ചിരിപോൽ
നിൻ നെടുനിശ്വാസ സന്നിഭം സൗരഭം
ചിന്നിയൊഴുകി പൂന്തെന്നൽ ചുറ്റും
(എൻ. കെ. ദേശം — ഇന്നലെ രാവിൽ)
പദങ്ങളും ചൂഴും
വനവഹ്നികളിലവൾ തന്നുഗ്രമാം
വിശപ്പു് ചേർക്കാവൂ, കലർത്തിടാവൂ ഞാനവൾതൻ വേദന
ചലവും ചോരയുമൊലിക്കും സന്ധ്യയിൽ
(ആറ്റൂർ രവിവർമ്മ — സംക്രമണം)