ശിഥിലമാം സ്വയമേതൊരാനന്ദവും. [1]
അഭിലഷിപ്പൂ നീ മൽപ്രേമ മെങ്കില–
ത്യധികമുച്ചത്തിൽ പൊട്ടിച്ചിരിക്കൊലാ.
മൃദുരവത്തിനേ സാധിക്കൂ, മൂടലിൽ
പോടുമൊരഗ്നിയെന്നോണമായ് ഹേമന്ത–
ക്കൊടുമയിൽ സ്വയം നീറവേ, പാടുമീ [2]
ക്കരളിനല്പം കുളിരു നല്കീടുവാൻ.
TOUTE ALLEGRESSE SON DEFAUT
മെവിടെയുണ്ടതീയുലകിൽ മാനുഷാ?
അവനി, പെറ്റമ്മേ ഭവദുത്സംഗം താൻ
നവനവ ക്രീഡയക്കുചിതമാം രംഗം.
ഭവതിതൻ മേന്മ മുഴുവൻ വായ്പതു
വിവിധതയിലും വികലതയിലും
തലയിൽ സർവജ്ഞനണിവതു തിങ്കൾ–
ക്കലയെത്താൻ, മുഴുമതിയെയല്ലല്ലോ
(ഉള്ളൂർ — പ്രബോധനം)
കൊരുത്തെടുത്തൊരീപ്രഞ്ചമാലയിൽ
വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ
(ചങ്ങമ്പുഴ — വൈരുദ്ധ്യം)
മഴലുനിറഞ്ഞവയായിരുന്നു.
സ്ഫടികാഭമാകുമരുവികൾ ത–
ന്നടിയെല്ലാം പങ്കിലമായിരുന്നു
(ഇടപ്പള്ളി — തുഷാഹാരം)
വപൂർണ്ണതയ്ക്കേ വിരചിച്ചു വിശ്വം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
പാട്ടുപാടി നീ തീച്ചൂളയിങ്കലും
(എം. ആർ. നായർ — ഹാസ്യാഞ്ജലി)
പൊട്ടിയിട്ടല്ലാതെ കണ്ടതില്ല.
തങ്കത്തുടുപ്പു തെളിയുന്ന സന്ധ്യപോയ്
പങ്കിലമാകാതിരിക്കയില്ല
(നാലപ്പാടൻ — എങ്കിലും)
You bruise my pre-morning sleep
You stick a finger in to my dreaming eye
(Kamala Das — The Stone Age)