മരീചിപുത്രൻ കശ്യപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)
നശ്വദൻ തുറക്കുകെങ്ങൾക്കു നീ സ്വത്തിൻവാതിൽ! 3
വെയ്ക്കുന്നു, ഗോകാമാശ്വകാമസത്സുതകാമർ. 4
പ്പെട്ടു, കമ്പിളിയരിപ്പയിലെയ്ക്കൊഴുകുന്നൂ 5
ല,ന്തരിക്ഷത്തിൽ, ബ്ഭൂവിങ്കലുമുള്ളെല്ലാസ്വത്തും! 6
സമ്പ്രതി പൊഴിയുന്നു, സൂര്യരശ്മികൾപോലെ. 7
ധാരയാൽപ്പശുക്കൾക്കും സോമമേ, നല്കാ,ഹാരം! 13
പാലിലെയ്ക്കരിയ്ക്കപ്പെട്ടീടും നീ ഹരിദ്വർണ്ണ! 14
സുദ്യുതിയായ ഭവാൻ ചെന്നെത്തുകിന്ദ്രോപാന്തേ! 15
തിരളുമിസ്സോമത്തെ വാനിലെയ്ക്കയയ്ക്കുവാൻ. 16
ന്നരിപ്പം കൂടാതന്തരിക്ഷത്തിൽ,ജ്ജലസ്ഥാനേ! 17
ള്ളങ്ങു കാക്കുകെ,ങ്ങൾതൻ പുത്രവദ്ഗേഹം കെല്പാൽ! 18
മശ്വമങ്ങിറക്കപ്പെട്ടീടുന്നു, തണ്ണീരിങ്കൽ! 19
രാണ്ടുമുങ്ങിപ്പോമല്ലോ, സദ്ബുദ്ധിരഹിതന്മാർ! 21
തൂമധു തഴച്ച നീ യജ്ഞത്തിൻപദേ വാഴ്‌വാൻ! 22
രായ കർമ്മികൾ; നിന്നെയാളുകളരിയ്ക്കുന്നു. 23
ണ്ടാ,യിരംപേരെബ്ഭരിയ്ക്കുന്നൊരാര്യമാം ശബ്ദം; 25
നീരുമായ് ക്ഷീരത്തോടു ചേരുന്നൂ, തെളിസോമം! 28
വാജി യുദ്ധത്തിൽക്കേറീ, ഭടർ ചെല്വതുപോലേ! 29
വാനിൽനിന്നൊഴുകുക, നന്മയ്ക്കു, കാഴ്ചയ്ക്കായും! 30
[1] ധാമവാൻ – തേജസ്വിയാകുന്നു. ധർമ്മധാരകൻ – ദേവ – മനുഷ്യഹിതങ്ങളായ കർമ്മങ്ങളെ താങ്ങുന്നവനാകുന്നു.
[2] നേർതാൻ വർഷണൻ – വാസ്തവത്തിൽ വർഷണൻതന്നെ.
[4] ഗോകാമരും അശ്വകാമരും സൽപുത്രകാമരും സോമത്തെ ശുദ്ധീകരിച്ചുവെയ്ക്കുന്നു.
[5] ഇഷ്ടികാമർ = യജ്ഞതൽപരർ. നന്നാക്കി – വെടുപ്പു വരുത്തി. സോമം എന്ന പദം അധ്യാഹരിയ്ക്കണം.
[8] കൊടി – നീർദ്ധാരയെ കൊടിയാക്കിയിരിയ്ക്കയാണു്. പയോധി = പയസ്സിന്റെ (നീരിന്റെ) ഇരിപ്പിടം. നല്കുന്നൂ – ഞങ്ങൾക്കു നാനാധനങ്ങൾ തരുന്നു.
[9] രവിദേവൻ അന്തരിക്ഷത്തിലെന്നപോലെ, നിന്റെ നീർ അരിപ്പയിൽ കടക്കുമ്പോൾ, നീ ഉന്നദിയ്ക്കുന്നു, ഒച്ച പുറപ്പെടുവിയ്ക്കുന്നു.
[10] സൂരീന്ദ്രർ = മികച്ച സ്തോതാക്കൾ. തേരിനെ രഥിപോലെ – ഒരു തേരാളി തേരിനെ ഓടിയ്ക്കുന്നതുപോലെ.
[11] പ്രത്യക്ഷോക്തി:
[12] മദകൃത്ത് = മത്തുണ്ടാക്കുന്നവൻ.
[13] സൂരികൾ – ഋത്വിക്കുകൾ.
[14] ആളിനു – യജമാനന്ന്.
[15] കെല്പന്മാർ – യജമാനന്മാർ. സുദ്യുതി = ശോഭനപ്രഭൻ.
[16] കർത്തൃപദം, ഋത്വിക്കുകൾ; അധ്യാഹരിയ്ക്കണം.
[17] അരിപ്പം = പ്രയാസം.
[18] പ്രത്യക്ഷോക്തി: സ്വത്തിൻചുറ്റും ലാത്തുക – തദ്രക്ഷയ്ക്ക്. അങ്ങ് = ഭവാൻ. പുത്രവദ്ഗേഹം = പുത്രനോടുകൂടിയ ഗൃഹം.
[19] ഋത്വിക്സ്തോത്രത്തിന്ന് – ഋത്വിക്കുകളുടെ സ്തുതി കേൾപ്പാൻ. ധുരീണം = ഭാരവാഹി. അശ്വം – അശ്വസദൃശമായ സോമം.
[20] ഹിരണ്മയസ്ഥാനത്തിൽ – പൊന്മോതിരമിട്ട കൈകൊണ്ടു കുഴിച്ച സ്ഥലത്ത്. വിജ്ഞാനഹീനന്മാരെ വെടിയുമേ – കഥയില്ലാത്തവരുടേ യാഗത്തിൽ പോകില്ല.
[21] വേണ്ടുവോർ – വേണമെന്നുള്ള സ്തോതാക്കൾ. ശിഷ്ടർ = സജ്ജനങ്ങൾ. ആണ്ടുമുങ്ങിപ്പോം – നരകത്തിൽ.
[24] മോന്തുന്നു – കുടിയ്ക്കുന്നു.
[25] ഭരിയ്ക്കുന്ന – പോറ്റുന്ന. ആര്യം – പരിശുദ്ധം. ശബ്ദം കിളിർത്താറുണ്ടു് – ഒച്ച പുറപ്പെടുവിയ്ക്കാറുണ്ടു്.
[26] അർത്ഥൈഷിവചസ്സ് = ധനകാമമായ ശബ്ദം. ആനയിച്ചാലും – ഞങ്ങൾക്കു കൊണ്ടുവരിക. അങ്ങയുടെ ശബ്ദം അനേകമാളുകളെപ്പുലർത്താനുള്ള ധനം തരുമെന്നർത്ഥം.
[27] ഈയാളുകൾക്ക് – യജ്ഞപ്രവൃത്തർക്കു്.
[29] വാജി – സോമമാകുന്ന അശ്വം. യുദ്ധം – യാഗമാകുന്ന യുദ്ധം.
[30] വായ്പിപ്പാൻ – ഞങ്ങളെ വളർത്താൻ.